Posts

പത്തിയൂര്‍ : നന്മയുടെ മറുപേര്

Image
കൊവിഡ് ബാധിച്ചു മരിച്ച ലതയുടെ (വനജ 51) മൃതദേഹം സംസ്കരിക്കാന്‍ വെള്ളം നീന്തിച്ചെന്ന നന്മയായി നാട്ടുകാരുടെ ഇടപെടല്‍.. (മാതൃഭൂമി വാര്‍ത്ത, 2021 മെയ് 18)

ദേവസ്വം മന്ത്രി

Image
പട്ടികജാതിക്കാരുടെപേരിലുള്ള കള്ളക്കണ്ണീരിനെ പൊളിച്ചടുക്കി അഡ്വ. എ ജയശങ്കര്‍ കേരള കൗമുദിയില്‍ 2021 മെയ് 23 ഞായറാഴ്ച എഴുതിയ ലേഖനം.

തോല്‍വി ബിജെപി 2021

Image
 

ഗാന്ധിയും ഗുരുവും

Image
ഗാന്ധിയെയും ഗുരുവിനെയും കേരളത്തെയും സ്പര്‍ശിക്കുന്ന ആഴമുള്ള വായന  

ബാബറി മസ്ജിദ് വിധിവിധി

Image
സുപ്രിംകോടതിയുടെ ബാബറി മസ്ജിദ് വിധിയോട് ആര്‍ക്കിയോളജിസ്റ്റ് കെ. കെ മുഹമ്മദിന്‍റെ പ്രതികരണം മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചത് (2019 നവംബര്‍ 10)  

ചക്കിയുടെ കഥ: കരപ്പുറത്തിന്‍റെയും

Image
ചക്കിയുടെ കഥ: കരപ്പുറത്തിൻ്റെയും' പഴയ മട്ടിലുള്ള ഒരു ഖണ്ഡകാവ്യമാണ്.  സുനീന്ദ്രകുമാറാണ് കവി. സുനീന്ദ്രകുമാര്‍ എന്നത് തൂലികാ നാമമാണ്. കവിയുടെ യഥാര്‍ത്ഥ പേര് സി. കെ. വേലപ്പന്‍ എന്നാണ്. 2005-ലാണ് ഈ കാവ്യം പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. 'മുലച്ചുപറമ്പിലെ പെണ്ണ്' എന്ന പേരിലാണ് അദ്ദേഹം ആദ്യം ഈ വിഷയം  കവിതയാക്കുന്നത്. താന്‍ കേട്ടറിഞ്ഞതും സത്യമെന്നു വിചാരിക്കുന്നതുമായ സംഭവമാണ് കവിതയുടെ ഉള്ളടക്കമെന്ന് അദ്ദേഹം പറയുന്നു. 1800 കാലത്ത് മുലക്കരം ചോദിച്ചെത്തിയ നികുതിപിരിവ് അധികാരിക്ക് തൻ്റെ മുലതന്നെ അരിഞ്ഞു നാക്കിലയില്‍ സമര്‍പ്പിച്ച ചേർത്തലയിലെ ചക്കിയെന്ന സ്ത്രീരത്നത്തിന്‍റെ കഥയാണ് ഇതിലൂടെ കവി പറയാന്‍ ശ്രമിക്കുന്നത്. മുലച്ചുപ്പറമ്പിലെ പെണ്ണ് എന്ന ആ കവിത അദ്ദേഹത്തിന് കുറെ വിരോധികളെ സമ്പാദിച്ചു കൊടുത്തു എന്ന് ഈ ഖണ്ഡകാവ്യകൃതിയുടെ ആമുഖത്തില്‍ കവി വ്യക്തമാക്കുന്നു. എന്നല്ല, തന്നെ ഒരു വര്‍ഗ്ഗീയവാദിയായിപ്പോലും പലരും വിചാരിച്ചുവെന്നും കവി ഖിന്നതയോടെ പറയുന്നു. കവിത പിന്നീട് വിപുലീകരിച്ച് ഖണ്ഡകാവ്യമാക്കിയെഴുതാൻ തൻ്റെ ഗുരുതുല്യനും സ്നേഹിതനും ചരിത്രകാരനുമായ എം. ഇ. ആർതർ ആണ് പ്രേരിപ്പിച്ചത...

ഒണവും പഴഞ്ചൊല്ലും

Image
ഓണങ്കേറാമൂലകള്‍ ചരിത്രത്തോടു പറയുന്നത്.. 'മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ'                                 ഓണത്തെ കുറിച്ച് നാം സംസാരിക്കുമ്പോഴൊക്കെ സമത്വ സുന്ദരമായ ഭൂതകാലത്തെ ഗൃഹാതുരതയോടെ വിവരിക്കുക പതിവാണ്. എന്നാൽ, കാല്പനികമായി നാം പറഞ്ഞു കൂട്ടുന്നതൊക്കെയും വാസ്തവമാണോ? ആയിരിക്കാൻ സാധ്യതയില്ലെന്ന് സൂചിപ്പിക്കുന്നതാണ് ഭാഷയില്‍ ഇന്നും പ്രചാരത്തിലിരിക്കുന്ന ചില ശൈലികളും പഴഞ്ചൊല്ലുകളും.                                          നാമിന്ന് ആഘോഷിക്കുകയോ    വിശദീകരിക്കുകയോ ചെയ്യുന്നതുപോലെ, ഓണം ആഘോഷിക്കുകയോ, എന്തിന്, ഓണത്തെക്കുറിച്ച് കേൾക്കുകയോ ചെയ്തിട്ടില്ലാത്ത ജനവിഭാഗങ്ങളും പഴയകാലത്ത് നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു.  'ഓണം കേറാമൂല' എന്നാണ് അത്തരം സ്ഥലങ്ങളെ ശൈലിയിലൂടെ ഭാഷ അടയാളപ്പെടുത്തിയിരിക്കുന്നത്. മുഖ്യധാരാ ജീവിതത്തിന്‍റെ വർണ്ണാഭകളില്‍ നിന്നകന്ന്, വെളിച്ചപ്പെടാത്ത ഒറ്റപ്പെട്ട...